ചെന്നൈയിൽ കനത്ത മഴ തുടരുന്നു.മിഷോങ് ചുഴലിക്കാറ്റ് ശക്തമായതോടെയാണ് കനത്ത മഴ രൂപപ്പെട്ടത്. വെള്ളപ്പൊക്കത്തിൽ മതിൽ ഇടിഞ്ഞു വീണു രണ്ട് മരണം രേഖപ്പെടുത്തി.
വെള്ളം പൊങ്ങിയ മേഖലയിൽ വൈദ്യുതി തടസ്സപ്പെട്ടു. മിക്കയിടത്തും മരങ്ങൾ കടപ്പുഴകിയിട്ടുണ്ട്.80 വർഷങ്ങൾക്ക് ശേഷം ഇതാദ്യമയാണ് വെള്ളം പൊങ്ങുന്നത്. വെള്ള പൊങ്ങിയ സ്ഥലത്ത് ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് മുഖ്യമന്ത്രി അറിയിച്ചു.ചെന്നൈ വിമാനതാവളത്തിൽ വെള്ളം കയറിയതിനെ തുടർന്ന് സർവീസ് റദ്ധാക്കി.
തിരുവോള്ളൂർ,കാഞ്ചിപുരം, ചെങ്കൽപേട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് അവധി പ്രഖ്യപിച്ചു. ഹൈദരാബാദ്, വിശാഘപട്ടണം
Post a Comment