അരികൊമ്പൻ കുമളിക്ക് അടുത്ത് 8 കിലോമീറ്റർ ദൂര പരിധിയിൽ എത്തിയതായി സൂചന. കഴുത്തിൽ ഘടിപ്പിച്ച ജി. പി. എസ് റഡാറിൽ വിവരങ്ങൾ വനം വകുപ്പിന് ലഭിച്ചത്. അരികൊമ്പനെ വളരെ പ്രയാസപെട്ട് മയക്കു വെടി വെച്ച് കുംകി ആനകളുടെ സഹായത്തോടെ ആണ് അവിടെ നിന്നും മാറ്റിയത്.
ചിന്നകനാലിലെ തേയില തോട്ടത്തിൽ നിന്നും പെരിയാർ വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ വരുന്ന കാട്ടിലേക്ക് ആയിരുന്നു അരികൊമ്പനെ മാറ്റിയത്. കാട്ടിലേക്ക് വിട്ടപ്പോൾ ശരീരത്തിനും കണ്ണിനും പരിക്ക് പറ്റിയിരുന്നു.തുറന്ന് വിട്ടപ്പോൾ സഞ്ചാര പാത മനസിലാക്കൻ ജി. പി. എസ് ഘടിപ്പിച്ചിരുന്നു. ആർക്കൊമ്പനെ മാറ്റിയതിന് പിന്നാലെ അവിടെ നിന്ന് ഒരുപാട് ജനരൊക്ഷം ഉണ്ടായിരുന്നു. ഒരു കാട്ടാനക്ക് ഇത്രയും അധികം ആരാധകർ ഉണ്ടാവുന്നത് ഇത് ആദ്യം ആണ്.
ഇപ്പോൾ നിക്കുന്ന കുമളി ഭാഗത്തു നിന്ന് തമിഴ് നാട്ടിലേക്കു കടക്കാൻ സാധിക്കും. തമിഴ്നാട് വനം വകുപ്പിനെ ഈ കാര്യം അറിയിച്ചിട്ടുണ്ട്. ചിന്നകാനലിലേക്ക് തിരികെ എത്താനും ആനക്ക് സാധിക്കും. കഴിഞ്ഞ ദിവസം ചക്കകൊമ്പൻ എന്ന ആനയെ റോഡ് മുറിച്ചു നടക്കുമ്പോൾ കാർ വന്ന് തട്ടി അപകടം ഉണ്ടായിരുന്നു. അരികൊമ്പന്റെ കൂടെ കാട്ടിലെ സഹായി കൂടിയാണ് ചക്കകൊമ്പൻ.
Arikomban elephant back to chinnakanal
Post a Comment